Author: Webdesk

  • അസമയത്ത് സുകുവും ശാന്തിയും എവിടെ പോവുകയായിരുന്നുവെന്നും അവർ തമ്മിലുള്ള ബന്ധം എന്താണെന്നും വരെ…

    രചന : സൂര്യകാന്തി വൈറൽ… ************** സുകു ടീവി ഓഫ്‌ ചെയ്തു ബെഡ്റൂമിലേക്ക് ചെന്നപ്പോൾ കാഞ്ചന ഒരു കൈയ്യിൽ മൊബൈലും പിടിച്ചു മറുകൈ താടിയ്ക്കും താങ്ങി ഇരിക്കുന്നതാണ് കണ്ടത്.. എന്തു പറ്റിയോ ആവോ, ഇനി വല്ല ടിക്ടോക്ക് റിഹേഴ്സലും ആണോ .. സുകു ചോദ്യഭാവത്തിൽ അവളെയൊന്ന് നോക്കിയതും അത് പ്രതീക്ഷിച്ചിരുന്ന പോലെ കാഞ്ചന തുടങ്ങി.. “ന്റെ സുകുവേട്ടാ, എനിക്ക് രാവിലെ ഒരബദ്ധം പറ്റി.. !” പറ്റീന്ന് പറഞ്ഞാൽ മതിയല്ലോ… സുകു മനസ്സിലാണ് പറഞ്ഞത്… തത്കാലം കാഞ്ചന ഭദ്രകാളിയാവുന്നത്…

  • പി,-ഴച്ചവൾ രാവിലെ ഇറങ്ങിക്കോളും സന്ധ്യയാകുമ്പോ വീട്ടിൽ കേറും. അതും അവനെ പേ,-ടിച്ചിട്ടാ…

    പി,-ഴച്ചവൾ രാവിലെ ഇറങ്ങിക്കോളും സന്ധ്യയാകുമ്പോ വീട്ടിൽ കേറും. അതും അവനെ പേ,-ടിച്ചിട്ടാ…

    രചന : സിന്ധു ആർ നായർ ജോലിയും കഴിഞ്ഞു ബസിൽ നിന്നു ഇറങ്ങിയപ്പഴേ കണ്ടു ഇന്നും അവൻ അവിടെ ഇരിക്കുന്നുണ്ട്. വീട്ടിലേക്കു നടക്കാനുണ്ട് പതിനഞ്ചു മിനിട്ടോളം. അവന്റെ കൂടെ അവന്റെ കൂട്ടുകാരാകും മൂന്നാലു പേരുമുണ്ട്. ഞാൻ അവരേം കടന്നു മുന്നോട്ട് നടന്നപ്പോ കേൾക്കാം പിഴച്ചവൾ രാവിലെ ഇറങ്ങിക്കോ ളും സന്ധ്യയാകുമ്പോ വീട്ടിൽ കേറും. അതും അവനെ പേടിച്ചിട്ടാ അവളുടെ കെട്ടിയോനെ അല്ലേൽ അവൾ ഈ സമയത്തും നിരക്കോം കഴിഞ്ഞു വരില്ലല്ലോ. നമ്മുടെ നാടിനു ടെ ചീത്തപ്പേര് കേൾപ്പിക്കാനാ…

  • എന്നാ ടീച്ചറെനിക്ക് ഒരുമ്മ തരുവോ… ഇവരുടെയൊക്കെ മുന്നിൽ വച്ച്.. അവന്റെ ചോദ്യം കേട്ടു ഞാൻ…

    എന്നാ ടീച്ചറെനിക്ക് ഒരുമ്മ തരുവോ… ഇവരുടെയൊക്കെ മുന്നിൽ വച്ച്.. അവന്റെ ചോദ്യം കേട്ടു ഞാൻ…

    രചന: Shimitha Ravi ഉമ്മ ചോദിച്ച ചെക്കൻ… ****************** എന്നാ ടീച്ചരറെനിക്ക് ഒരുമ്മ തരുവോ….ഇവരുടെയൊക്കെ മുന്നിൽ വച്ച്…? അവന്റെ ചോദ്യം കേട്ടു എന്റേതടക്കം മൂന്നുനാലു ക്ലാസ്സുകൾ ഒരേസമയം നിശ്ചലമായി..അത്രക്ക് ഉയർന്നിരുന്നു അവന്റെ ശബ്ദം….ആ വാക്കുകളിൽ വാശിയുണ്ടായിരുന്നു… കണ്ണുകളിൽ എന്തിനെന്ന് മനസ്സിലാവാത്ത വന്യത…എന്റെ ശബ്ദം തൊണ്ടയിലുറഞ്ഞുപോയി.. നെഞ്ച് കിടുകിടുത്തു… അവന്റെ ചോദ്യം…അതെൻറെ ബോധമണ്ഡലത്തിൽ വല്ലാതെ മുഴങ്ങാൻ തുടങ്ങി..ടീച്ചർ വേഷം അണിഞ്ഞിട്ടു ഒരു വർഷം തികയുന്നതിന് മുൻപേ ഇങ്ങനെയൊരു പരീക്ഷണം…അവൻ വെല്ലുവിളിക്കുകയാണ്… എന്തുചെയ്യണം? സ്ഥിരമായി പരീക്ഷക്ക് തോൽക്കുന്ന അവനെ ജയിപ്പിക്കുക…

  • നിന്റെ മനസ്സിൽ എന്റെ സ്ഥാനം എത്രത്തോളം ആണെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് മുന്നിൽ നീ മാത്രമല്ലായിരുന്നു…

    നിന്റെ മനസ്സിൽ എന്റെ സ്ഥാനം എത്രത്തോളം ആണെന്ന് എനിക്കറിയാം. പക്ഷേ, എനിക്ക് മുന്നിൽ നീ മാത്രമല്ലായിരുന്നു…

    രചന : മഹാദേവൻ തോരാതെ പെയ്യുന്ന മഴയിലേക്ക് നോക്കി നിൽക്കുമ്പോൾ ഒരു പെരുമഴക്ക് വെമ്പൽ കൊള്ളുന്ന പോലെ അവളുടെ കണ്ണുകളും ഈറനണിയാൻ തുടങ്ങിയിരുന്നു. പിടിച്ചുനിൽക്കാൻ മനസ്സിനെ പ്രാപ്തയാക്കുമ്പോഴും പിടിവിട്ടുപോകുന്ന ചില നിമിഷങ്ങൾ. ആരെയൊക്കെയോ പ്രതീക്ഷിക്കുംപ്പോലെ മഴ നനഞ്ഞ ഇരുട്ടിലേക്ക് മിഴിയൊന്ന് വെട്ടാതെ നോക്കിനിൽക്കുമ്പോൾ അവളുടെ മനസ്സ് പിടക്കുന്നുണ്ട്… മനസ്സിലേ സങ്കടം ആരോടെങ്കിലും ഒന്ന് പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആശിക്കുന്നുണ്ട്.. പക്ഷേ, ഇനി ആര്… ആരും തനിക്കില്ലെന്ന ബോധം അവളെ പിൻതുടരുമ്പോൾ ഒരു പ്രതീക്ഷ മാത്രമായിരുന്നു ആ നോട്ടം……

  • ആ മടികുത്തൊന്ന് എന്റെ മുന്നിൽ അഴിച്ചാൽ ആ മടിക്കുത്തിൽ നിറയെ കാശുമായി നിനക്ക് പോകാം..

    രചന : മഹാദേവൻ ” കെട്ടിയോൻ ചത്തു മണ്ണടിഞ്ഞിട്ട് കൊല്ലം രണ്ടായില്ലെടി.. ഇനി ആരെ കാണിക്കാൻ ആണ് നിന്റെ ശീലാവതി ചമയൽ? അവൻ ചത്തു മണ്ണടിയുമ്പോൾ നിനക്കോ നിന്റെ കുഞ്ഞിനോ ജീവിക്കാൻ ഒന്നും ഉണ്ടാക്കിയിട്ടിട്ടൊന്നും ഇല്ലല്ലോ.. ഇപ്പോൾ രണ്ടോ മൂന്നോ വീട്ടിൽ അടുക്കളപ്പണിക്ക് പോയാൽ എന്ത് കിട്ടുമെന്ന് എനിക്കറിയാം.. വീട്ടിൽ നിന്ന് മാറി ടൗണിലോ മറ്റോ പോയി വല്ല ജോലിയും ചെയ്യാമെന്ന് വെച്ചാൽ ഈ പറക്കമുറ്റാത്ത പെൺകൊച്ചിനെ ഇട്ടു പോകാനും പറ്റില്ല. അതൊക്ക അറിയാവുന്നത് കൊണ്ട് ഒന്ന്…

  • കല്യാണപന്തലിലേയ്ക്ക് പൂർണിമ കാലെടുത്തു വെച്ചപ്പോൾ അവളുടെ മനസ് നീറി… കണ്ണ് നിറഞ്ഞൊഴുകി…

    കല്യാണപന്തലിലേയ്ക്ക് പൂർണിമ കാലെടുത്തു വെച്ചപ്പോൾ അവളുടെ മനസ് നീറി… കണ്ണ് നിറഞ്ഞൊഴുകി…

    രചന : Arya Malootty നന്ദന്റെ പൂർണിമ *************** ഫോണിലെ നിലയ്ക്കാത്ത ശബ്ദം കേട്ട് പൂർണിമ ഫോൺ എടുത്തു നോക്കി…. വീണ്ടും അതെ നമ്പറിൽ നിന്നുതന്നെ .. മടിച്ചു മടിച്ചു അവൾ ഫോൺ എടുത്തു… “ഹലോ ” “സുഖമാണോ ” ആ ശബ്ദം കേട്ടതും പൂർണിമ ഫോണിലേയ്ക്ക് വീണ്ടും വീണ്ടും നോക്കി…. “നന്ദേട്ടൻ ” “അപ്പോ താൻ എന്നെ മറന്നിട്ടില്ല…. അല്ലെടോ ” ‘”ഞാനോ ” ഒരുപാട് സ്നേഹിച്ചിട്ടും മനസ്സ് നീറുന്ന വേദനയിലും … വിട്ടു കൊടുത്തതാ….…

  • കെട്ടിയോൻ ചത്തിട്ടും അവൾടെ മട്ടും മാതിരീം കണ്ടോ, എന്നൊക്കെയുള്ള സ്വന്തക്കാരുടെ അടക്കം പറച്ചിലുകൾ…

    കെട്ടിയോൻ ചത്തിട്ടും അവൾടെ മട്ടും മാതിരീം കണ്ടോ, എന്നൊക്കെയുള്ള സ്വന്തക്കാരുടെ അടക്കം പറച്ചിലുകൾ…

    രചന : മാളവിക ശ്രീകൃഷ്ണ സുമംഗലി *************** വിനുവേട്ടനുമായി പതിവിലേറെ വഴക്കിട്ടായിരുന്നു വീട്ടിലേക്ക്‌ കയറിച്ചെന്നത് . ഗെയിറ്റ് തള്ളി തുറന്ന് കോളിങ് ബെൽ നിർത്താതെ അടിച്ചു കൊണ്ടിരുന്നു .കോവണി ഇറങ്ങി വെപ്രാളപ്പെട്ട് അമ്മ വാതിൽ തുറന്നതും … തുണികൾ കുത്തി നിറച്ച ബാഗും താങ്ങി പിടിച്ചു ഞാൻ അകത്തേക്ക് കയറി . മുഖം കാർമേഘം മൂടി കെട്ടിയതു പോലെ ആയിരുന്നു . ” ഹാ … കൃഷ്ണ മൊളോ…നിയ്യെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ….വിനു വന്നില്ലേ …??…

  • ഇഷ്ടപ്പെട്ട ആളോടൊപ്പം ഞാൻ പോകുകയാണ്, അമ്മയും , അച്ഛനും എന്നെ ശപിക്കരുത്…..

    ഇഷ്ടപ്പെട്ട ആളോടൊപ്പം ഞാൻ പോകുകയാണ്, അമ്മയും , അച്ഛനും എന്നെ ശപിക്കരുത്…..

    രചന : സജി തൈപ്പറമ്പ് മുഹൂർത്തത്തിന് മുമ്പ്… ************* പെങ്ങളുടെ കല്യാണദിവസം, അവളെ മേയ്ക്കപ്പ് ചെയ്യാനുള്ള ബ്യൂട്ടീഷൻ വരുന്നതിന് മുൻപ്, തലയിൽ ചൂടാനുള്ള മുല്ലപ്പൂവ് വാങ്ങാൻ അതിരാവിലെ എഴുന്നേറ്റ് പോയതാണ് സനല്. തിരിച്ച് വീട്ടിലെത്തുമ്പോൾ, മരണ വീട് പോലെ ശോകമായിരുന്നു വീടിൻ്റെ അകത്തളം. അച്ഛൻ ചാര് കസേരയിൽ വെട്ടിയിട്ട വാഴ പോലെ വീണ് കിടക്കുന്നു, ഇളയ അമ്മാവൻ കൈയ്യിലിരുന്ന തുവർത്ത് കൊണ്ട് അച്ഛനെ വീശി കൊടുക്കുന്നു. അടുത്ത് കിടന്ന സെറ്റിയിൽ, അമ്മായിയുടെ മടിയിൽ തല വച്ച് കിടക്കുന്ന,…

  • അനന്തഭദ്രം തുടർക്കഥയുടെ ഇരുപതാം ഭാഗം വായിക്കുക…

    രചന : കാർത്തുമ്പി തുമ്പി പിന്നെയും അനന്തൻ മയക്കം ഉണർന്നപ്പോൾ മിഥില ഭദ്രയെ കാണാൻ അനുവദിച്ചില്ല.. ആരെയും ഇപ്പോൾ കാണിക്കാൻ പറ്റുന്ന സ്റ്റേജ് അല്ല ഇൻഫെക്ഷൻ ഉണ്ടാവും അങ്ങനെ പലതും പറഞ്ഞ് അവൾ ഭദ്രയെ ഒഴിവാക്കി.. അവൻ ഒരു വിധം സുഖം പ്രാപിച്ചിട്ടും അവനെ റൂമിലേക്ക് മാറ്റാൻ മിഥി അനുവദിച്ചില്ല.. ഭദ്രയെ കാണാൻ സാധിക്കാതെ നിരാശനാവുന്ന അനന്തനെ അത്യധികം ദേഷ്യത്തോടെയാണ് മിഥില നോക്കികണ്ടത്. അനന്തന് മടുപ്പ് തുടങ്ങിയിരുന്നു.. മരുന്നിന്റെ മണവും ഫെനോയിലിന്റെ മണവും അവന്റെ മനം മടുപ്പിച്ചു.…

  • എൻ്റെ മമ്മാ, ഞാനിവിടെ നൂറ് കൂട്ടം പണിയുടെ തിരക്കിലാണ്, മമ്മയ്ക്ക് ചേട്ടായിയെ വിളിച്ചൂടെ…

    എൻ്റെ മമ്മാ, ഞാനിവിടെ നൂറ് കൂട്ടം പണിയുടെ തിരക്കിലാണ്, മമ്മയ്ക്ക് ചേട്ടായിയെ വിളിച്ചൂടെ…

    രചന : സജി തൈപ്പറമ്പ്. എൻ്റെ മമ്മാ… ഞാനിവിടെ നൂറ് കൂട്ടം പണിയുടെ തിരക്കിലാണ് ,മമ്മയ്ക്ക് ചേട്ടായിയെ വിളിച്ചൂടെ, അങ്ങേർക്കവിടെ കൊച്ചുങ്ങളെ നോക്കുന്ന ജോലി മാത്രമല്ലേയുള്ളു ,ഏട്ടത്തിയല്ലേ ജോലിക്ക് പോകുന്നത് ? ന്യൂജഴ്സിയിലെ തൻ്റെ ശീതീകരിച്ച മുറിയിലിരുന്ന് ലാപ് ടോപ്പിലെ കീപാഡിൽ ധ്രുതഗതിയിൽ വിരലുകൾ ചലിപ്പിച്ച് കൊണ്ട് ഇയർ പോഡിലൂടെ നീരസത്തോടെ അന്നസ്കറിയ അമ്മയോട് ചോദിച്ചു. ഞാനവനെയാണ് മോളേ ആദ്യം വിളിച്ചത് ,അവൻ കുട്ടികളെയും കൊണ്ട് വാക്സിനെടുക്കാൻ പോകുന്ന തിരക്കിലായിരുന്നു ,അവനോട് ഞാൻ ഒറ്റ ശ്വാസത്തിൽ കാര്യം…